ഉല്പത്തി 3:1
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൌശലമേറിയതായിരുന്നു. അത് സ്ത്രീയോട്, തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
ഉല്പത്തി 3:6-7
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.
ഉടനെ ഇരുവരുടെയും കണ്ണു തുറന്നു; തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.
ഉല്പത്തി 3:14-15
യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലും വെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും:
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
ബൈബിളിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യപാപം ഇതാണ്. കാട്ട് മൃഗങ്ങളിൽ വെച്ച് ഏറ്റവും സൂത്രശാലിയായ, ആ പാമ്പ്, ഹവ്വയ്ക്ക് വിലക്കപ്പെട്ടിരുന്ന ഒരു ആപ്പിൾ കഷ്ണം തിന്നാൻ കൊടുത്തു എന്നല്ല, “വഞ്ചിച്ചു.” അവൾ അതു തിന്നുകയും, തന്റെ ഭർത്താവിന് കൊടുക്കുകയും ചെയ്തു, അതാണോ അവർ നഗ്നരാണെന്ന് തിരിച്ചറിയാൻ ഇടയാക്കിയത്.
സ്പഷ്ടമാക്കപ്പെടേണ്ട ചോദ്യങ്ങൾ: ഒരു പാമ്പിന് സംസാരിക്കാൻ കഴിയുന്നതെങ്ങനെ? നഗ്നമാക്കപ്പെടുന്നതും ആ ആപ്പിളിനും തമ്മിൽ എന്താണ് ചെയ്യാനുള്ളത്? മാത്രമല്ല സർപ്പത്തിന്റെ സന്തതിയെ ഇതുമായി എവിടെയാണ് ചേർത്തു വെയ്ക്കാനാകുന്നത്?
സകല “കാട്ടു ജന്തുക്കളിലും” വെച്ച് പാമ്പ് കൌശല മേറിയതായിരുന്നെന്ന് ബൈബിൾ പറയുന്നു. അവൻ കാഴ്ചയിൽ ഏകദേശം ഒരു മനുഷ്യനെ പോലെയായിരുന്നു, അത് അവനെ സംസാരിക്കുമാറാക്കി, നടക്കുമാറാക്കി, മാത്രമല്ല ബുദ്ധിപരമായി സംസാരിക്കുവാനും സഹായിച്ചു. ആദാമിന്റെ ഭാര്യയെ വഞ്ചിച്ചതിനു ശേഷം, ദൈവം അവനെ ഒരു സർപ്പമായി മാറാൻ ശപിച്ചു, എന്നാൽ ആ സന്തതിയെ നട്ടതിനു മുമ്പായിരുന്നില്ല ആ അപജയം നടത്തപ്പെട്ടത്.
പാമ്പിന് ഒരു സന്തതിയുണ്ട് എന്ന് ബൈബിളിലെ ഉല്പത്തി 3:15-ൽ പറഞ്ഞിരിക്കുന്നു, മാത്രമല്ല ദൈവം രണ്ടു സന്തതികൾക്കും തമ്മിൽ ശത്രുത്വവും വെച്ചിരിക്കുന്നു. സ്പഷ്ടീകരിച്ചാൽ, വേർപെടുത്തൽ ചെയ്യുന്നതിനു മുമ്പ് തന്നെ ഹവ്വയുടെ പ്രാകൃതമായ സന്തതിയുമായി കൂട്ടി ക്കലർത്തൽ ചെയ്യപ്പെട്ടു. അതെല്ലാം ഒരു ആപ്പിൾ തിന്നുന്നതിലൂടെ എങ്ങനെയാണ് സംഭവിക്കുക? പിന്നെ, ചില വചനങ്ങൾ അതിനുശേഷം, “ആദാം തന്റെ ഭാര്യയെ ഹവ്വാ എന്നു പേർ വിളിച്ചു; എന്തുകൊണ്ടെന്നാൽ അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” ഇതു കുറിച്ചു വെയ്ക്കൂ ആദാം ജീവനുള്ളവർക്കെല്ലാം പിതാവ് എന്നല്ല അത് പറയുന്നത്.
ബൈബിളിൽ വ്യത്യസ്തമായ “ഫലങ്ങളുണ്ട്.” എന്നത് തീർച്ചയാണ്, ആപ്പിൾ പോലെ, ഒരു മൂലരൂപത്തിലുള്ളവ, അവയെ നാം, വളർത്തുകയും ഫലത്തിനു വേണ്ടി ഉപയോഗിക്കയും ചെയ്യുന്നു. അത് പ്രകൃതിപരമായി ജോലി ചെയ്യുന്നതു പോലുള്ളതും, കൃഷിയിറക്കുക, കച്ചവടം ചെയ്യുന്നതോ അതുമാത്രമല്ല അത്മീയ പ്രവൃത്തികളായ അത്ഭുതങ്ങൾ പ്രവൃത്തിക്കുന്നതും പിന്നെ സുവിശേഷം പ്രസംഗിക്കുന്നതു പോലുള്ളതുമായി, നമ്മുടെ പ്രവൃത്തികളെ കുറിക്കുന്ന വിധത്തിലുള്ള ഫലങ്ങളുമുണ്ട്. അതു കഴിഞ്ഞാൽ, ഒരു ഗർഭത്തിലുണ്ടാകുന്ന ഫലമുണ്ട്, അത് ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ച് പ്രതിപാദിക്കുന്നു.
ആദാമിനേയും ഹവ്വയേയും അവർ നഗ്നരാണെന്ന് അറിയിച്ചത് അവർ മൂലരൂപത്തിലുള്ള ഒരു ആപ്പിൾ കഴിച്ചതിനാലാണോ? അതല്ല മനുഷ്യനും സ്ത്രീയും ഒരു ജഡീക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം, അവർക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളെ മറയ്ക്കേണ്ടതുണ്ട് എന്നു മനസ്സിലായതാണോ?
മുഴുവൻ മനുഷ്യരാശിയ്ക്കും വീഴ്ച സംഭവിക്കാനായെന്നോണം ആ ദിവസം ഏദേൻ തോട്ടത്തിൽ എന്താണ് സംഭവിച്ചത്?
സ്ത്രീയുടെ സന്തതി എന്നതിന്റെ മൂലരൂപത്തിലെ അർത്ഥം സ്വയം ദൈവം തന്നെ മനുഷ്യ ശരീരത്തിൽ പുനരുത്പാദനം ചെയ്യുക എന്നാണ്, അതിനാൽ സർപ്പത്തിന്റെ സന്തതി എന്നതിന്റെ മൂലരൂപത്തിലെ അർത്ഥം സ്വയം സാത്താൻ അവൻ മനുഷ്യരുടെ ഇടയിലേയ്ക്ക് കടക്കേണ്ടതിന് അവന് വാതിൽ കണ്ടത്തെനായി എന്നതാണ്. ദൈവത്തിന് സ്വയം പുനരുത്പാദനം ചെയ്യുന്നതു പോലെ സാത്താന് (എന്തെന്നാൽ അവൻ സൃഷ്ടിക്കപ്പെട്ടിരുന്ന ഒരു ആത്മാവായിരുന്നു) അവനെ സ്വയം പുനരുത്പാദനത്തിലൂടെ, ദൈവം ചെയ്യുന്നതുപോല ചെയ്യാനാകില്ലായിരുന്നു, അതിനാൽ ഉല്പത്തിയുടെ കണക്ക് എപ്രകാരമാണ് അവൻ തന്റെ സന്തതിയെ കൊണ്ടുവന്നത് എന്നാണ് അന്യഥാ മനുഷ്യരാശിയിലേയ്ക്ക് സ്വയം അവനെ തിരുകിക്കയറ്റി. മാത്രമല്ല സാത്താനെ വീണ്ടും “പാമ്പ്” എന്നാണ് തിരികെവിളിച്ചത്.സന്തതിയെ അന്യഥാ നാം സംസാരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാശിയിലേയ്ക്ക് തിരികിക്കയറ്റി.
ഹവ്വയെപ്പറ്റി ആദാമിന് ജഡികമായ അറിവ് ലഭിക്കുന്നതിനു മുമ്പ് തന്നെ, അവന് മുമ്പേ പാമ്പിന് ആ കാര്യം അറിയാമായിരുന്നു. മാത്രമല്ല അതിൽ നിന്നു ജനിച്ചത് കയീനായിരുന്നു. കയീൻ ജനിച്ചത് (ജനിച്ചത്, ജനിപ്പിച്ചത്) ആ “ദുഷ്ടനിൽ” നിന്നായിരുന്നു, (1 യോഹ. 3:12)
…കാര്യത്തിന്റെ സത്യമെന്തെന്നാൽ ഹവ്വയുടെ ഉദരത്തിൽ വ്യത്യസ്തമായ ഗർഭം ധരിപ്പിക്കപ്പെടലിനാൽ രണ്ടു ആൺകുട്ടികളുണ്ടായിരുന്നു (ഇരട്ടകൾ). അവൾ ഇരട്ടകളെ ചുമന്നിരുന്നു, ഹാബേലിനെ ഗർഭം ധരിക്കുന്നതിനു അല്പ സമയത്തിനു മുമ്പ് കയീനെ ഗർഭം ധരിച്ചു.
പരാമർശങ്ങൾ
ഉല്പത്തി 3:6-7
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.
ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി.
[ഒരു ഫലത്തിന്റെ കഷ്ണം കഴിച്ചതിനാൽ അവർ നഗ്നരാണെന്ന് അറിയാനിടയാക്കിതയത് എങ്ങനെ?]
ഉല്പത്തി 3:13-15
യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു; പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലും വെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
[പാമ്പിന് ഒരു സന്തതിയുണ്ട്,സ്പഷ്ടമാക്കിയാൽ ഇത് ഒരു സർപ്പത്തിനെപ്പറ്റിയല്ല പറയുന്നത്.]
ഉല്പത്തി 3:20
മനുഷ്യൻ തന്റെ ഭാർയ്യെക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
[ആദാം ജീവനുള്ളവർക്കെല്ലാം പിതാവെന്നു പറയാത്തതെന്താണ്?]
ഉല്പത്തി 4:1-2
അനന്തരം മനുഷ്യൻ തന്റെ ഭാർയ്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
[നിയമാനുസൃതം ജനിച്ചാലും നിയമാനുസൃതമല്ലാതെ ജനിച്ചാലും, സകല ജീവനും ദൈവത്തിൽ നിന്നു വരുന്നു, സാത്താന് ജീവനെ ഉളവാക്കാനാകില്ല.]
ലൂക്കൊസ് 3:38
കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
[ആദാമിന് ആദ്യം ജനിച്ച കയീൻ ആദാമിന്റെ വംശാവലിയിൽ എവിടെയാണ്?]
1 യോഹന്നാൻ 3:12
കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേത് നീതിയുമുള്ളതാകകൊണ്ടത്രേ.
[ദൈവം ആദാമിനെ തന്റെ സ്വന്ത ഛായയിൽ സൃഷ്ടിച്ചു. കയീനിലേയ്ക്ക് ദോഷകരമായ പ്രവൃത്തി എവിടെനിന്നാണ് കടന്നു വന്നത്, മാത്രമല്ല ഹാബെലിൽ നീതി പ്രവൃത്തി എവിടെനിന്നാണ് കടന്നുകൂടിയത്? അത് അവരുടെ പിതാക്കന്മാരിൽ നിന്നും കടന്നു വന്ന ഗുണവിശേഷങ്ങളത്രെ.]
യൂദാ 1:14
ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ച്: ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു.
[കായീൻ ആദാമിന്റെ വംശാവലിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നു ബൈബിളിൽ എവിടെയും പറയുന്നില്ല.]